< യോഹന്നാൻ 2 >

1 മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
Na rĩrĩ, mũthenya wa gatatũ nĩ kwagĩire na kihikanio kũu Kana ya Galili. Nyina wa Jesũ aarĩ kuo,
2 യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു.
nake Jesũ na arutwo ake o nao nĩmetĩtwo kĩhikanio-inĩ kĩu.
3 വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു.
Rĩrĩa ndibei yathirire, nyina wa Jesũ akĩmwĩra atĩrĩ, “Matirĩ na ndibei ĩngĩ.”
4 അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.
Nake Jesũ akĩmũcookeria atĩrĩ, “Mũtumia ũyũ, ndĩ na ũhoro ũrĩkũ nawe? Ihinda rĩakwa rĩtirĩ rĩrakinya.”
5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.
Nake nyina akĩĩra ndungata atĩrĩ, “Ĩkai ũrĩa wothe ekũmwĩra.”
6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.
Hau hakuhĩ nao nĩ haarĩ na ndigithũ ithathatũ cia maaĩ ciathondeketwo na ihiga, mũthemba ũrĩa wahũthagĩrwo nĩ Ayahudi magongona-inĩ mao ma gwĩtheria, na o ĩmwe yaiyũragio nĩ ngeereni kuuma mĩrongo ĩĩrĩ nginya mĩrongo ĩtatũ.
7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.
Nake Jesũ akĩĩra ndungata icio atĩrĩ, “Iyũriai ndigithũ maaĩ”; nacio ikĩiyũria riita.
8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു.
Agĩcooka agĩciĩra atĩrĩ, “Rĩu tahiai ĩmwe mũtwarĩre mũtabania wa iruga.” Nacio igĩĩka o ũguo,
9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു,
nake mũtabania wa iruga agĩcama maaĩ macio maagarũrĩtwo magatuĩka ndibei. Ndaamenyaga kũrĩa yoimĩte, o na gũtuĩka ndungata iria ciatahĩte maaĩ nĩciamenyaga. Hĩndĩ ĩyo agĩĩta mũhikania keheri-inĩ
10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
akĩmwĩra atĩrĩ, “Mũndũ aambaga kũruta ndibei ĩrĩa njega, na ageni maarĩkia kũnyua mũno, agacooka akaruta ĩrĩa ĩtarĩ njega; no wee ũkũigĩte ĩrĩa njega nginya rĩu.”
11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
Kĩu nĩkĩo kĩama kĩa mbere kĩrĩa Jesũ aaringire, na aakĩringĩire kũu Kana ya Galili. Akĩonania riiri wake, nao arutwo ake makĩmwĩtĩkia.
12 ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല.
Thuutha ũcio agĩikũrũka Kaperinaumu, marĩ na nyina, na ariũ a nyina, o na arutwo ake. Magĩikara kuo matukũ manini.
13 യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി.
Rĩrĩa Bathaka ya Ayahudi yakuhĩrĩirie-rĩ, Jesũ akĩambata, agĩthiĩ Jerusalemu.
14 ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു.
Kũu hekarũ-inĩ nĩakorire andũ makĩendia ngʼombe, na ngʼondu, na ndutura, o na angĩ maikarĩte metha-inĩ magĩceenjia mbeeca.
15 അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു.
Nĩ ũndũ ũcio agĩthondeka mũcarica wa mĩkanda, na akĩmarutũrũra othe kuuma hekarũ-inĩ, hamwe na ngʼondu, na ngʼombe; akĩhurunja mbeeca cia arĩa maacenjagia mbeeca na akĩngʼaũrania metha ciao.
16 പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.”
Nao arĩa meendagia ndutura akĩmeera atĩrĩ, “Eheriai ici gũkũ! Mwahota atĩa gũtua nyũmba ya Baba ndũnyũ!”
17 അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു.
Nao arutwo ake makĩririkana nĩ kwandĩkĩtwo atĩrĩ, “Kĩyo kĩrĩa ndĩ nakĩo kĩa nyũmba yaku nĩkĩo gĩkaandĩa.”
18 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.
Hĩndĩ ĩyo Ayahudi makĩmũũria atĩrĩ, “Nĩ kĩama kĩrĩkũ ũngĩtũringĩra gĩa gũtuonia ũhoti ũrĩa ũrĩ naguo wa gwĩka maũndũ macio mothe?”
19 “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു.
Nake Jesũ akĩmacookeria atĩrĩ, “Thariai hekarũ ĩno, na nĩngũmĩaka rĩngĩ na mĩthenya ĩtatũ.”
20 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?”
Nao Ayahudi magĩcookia atĩrĩ, “Hekarũ ĩno yakirwo na mĩaka mĩrongo ĩna na ĩtandatũ, nawe ũkũmĩaka na mĩthenya ĩtatũ?”
21 എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.
No rĩrĩ, hekarũ ĩrĩa aaragia ũhoro wayo nĩ mwĩrĩ wake.
22 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.
Na thuutha wake kũriũkio kuuma kũrĩ arĩa akuũ-rĩ, arutwo ake makĩririkana ũrĩa oigĩte. Nao magĩĩtĩkia Maandĩko, o na ciugo icio Jesũ aarĩtie.
23 യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു.
Na rĩrĩ, hĩndĩ ĩrĩa aarĩ Jerusalemu hĩndĩ ya Gĩathĩ kĩa Bathaka, andũ aingĩ makĩona ciama iria aaringaga, nao magĩĩtĩkia rĩĩtwa rĩake.
24 എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല.
No Jesũ ndaigana kũmeĩhokera, nĩgũkorwo nĩooĩ andũ othe.
25 മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
Ndaabataragio nĩ ũira wa mũndũ, ũkoniĩ mũndũ ũrĩa ũngĩ, nĩgũkorwo nĩamenyaga kĩrĩa kĩrĩ thĩinĩ wa mũndũ.

< യോഹന്നാൻ 2 >