< ഉല്പത്തി 38 >

1 അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;
Ihinda-inĩ rĩu-rĩ, Juda agĩtiga ariũ a ithe agĩikũrũka agĩthiĩ gũikara na mũndũ wa Adulamu wetagwo Hira.
2 അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ വിവാഹംചെയ്തു.
Juda arĩ kũu agĩcemania na mwarĩ wa Mũkaanani wetagwo Shua. Akĩmũhikia na agĩkoma nake;
3 അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു.
nake akĩgĩa nda na agĩciara kahĩĩ, gagĩtuuo Eri.
4 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരിട്ടു.
Akĩgĩa nda ĩngĩ, agĩciara kahĩĩ kangĩ gagĩtuuo Onani.
5 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു.
O na ningĩ agĩciara kahĩĩ kangĩ, agĩgatua Shela. Aagaciarĩire kũu Chezibu.
6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.
Maagimara Juda akĩgũrĩra Eri ũrĩa warĩ irigithathi rĩake, mũtumia wetagwo Tamaru.
7 യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അപ്രിയനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി.
No Eri, irigithathi rĩa Juda, aarĩ mwaganu maitho-inĩ ma Jehova; nĩ ũndũ ũcio Jehova akĩmũũraga.
8 അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമ്മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്ക് സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു.
Nake Juda akĩĩra Onani atĩrĩ, “Koma na mũtumia wa mũrũ wa nyũkwa, ũmũhingĩrie ũrĩa wagĩrĩirwo nĩkũmwĩka ũrĩ mũrũ wa nyina na mũthuuri wake, nĩguo ũciarĩre mũrũ wa nyũkwa rũciaro.”
9 എന്നാൽ ആ സന്തതി തന്റേതായിരിക്കുകയില്ല എന്ന് ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.
Nake Onani nĩamenyaga atĩ rũciaro rũu rũtigatuĩka rwake; nĩ ũndũ ũcio o akoma na mũtumia wa mũrũ wa nyina, agaita mbeũ ya ũciari thĩ, nĩguo ndagaciarĩre mũrũ wa nyina rũciaro.
10 ൧൦ അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി.
Ũndũ ũcio eekire warĩ mũũru maitho-inĩ ma Jehova; nĩ ũndũ ũcio o nake akĩũragwo nĩ Jehova.
11 ൧൧ അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറിനോട്: “എന്റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്റെ വീട്ടിൽപോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
Juda akĩĩra Tamaru mũtumia wa mũriũ atĩrĩ, “Thiĩ ũtũũre ũrĩ wa ndigwa gwa thoguo mũciĩ nginya mũrũ wakwa Shela agimare.” Tondũ eeciiririe atĩrĩ, “O nake Shela ahota gũkua ta ariũ a nyina.” Nĩ ũndũ ũcio Tamaru agĩthiĩ gũtũũra mũciĩ gwa ithe.
12 ൧൨ കുറെ കാലം കഴിഞ്ഞ് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി.
Thuutha wa ihinda iraaya, mũtumia wa Juda, mwarĩ wa Shua, agĩkua. Na kahinda ka macakaya gaathira na Juda athirwo nĩ kĩeha, akĩambata agĩthiĩ Timina kũrĩ andũ arĩa meenjaga ngʼondu ciake guoya, na agĩthiĩ hamwe na mũrata wake, Hira wa Adulamu.
13 ൧൩ “നിന്റെ അമ്മായിയപ്പൻ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവുകിട്ടി.
Na rĩrĩa Tamaru eerirwo atĩrĩ, “Ithe wa mũthuuriguo erekeire Timina kwenja ngʼondu ciake guoya,”
14 ൧൪ ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവന് ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു.
akĩruta nguo ciake cia mũtumia wa ndigwa, akĩĩhumbĩra na taama nginya ũthiũ nĩguo ndakae kũmenyeka, agĩikara thĩ itoonyero-inĩ rĩa Enaimu, rĩrĩa rĩarĩ njĩra-inĩ ya gũthiĩ Timina. Nĩgũkorwo nĩonire atĩ, o na gũtuĩka Shela aarĩ mũndũ mũgima, Juda ndaheanĩte Tamaru kũrĩ we atuĩke mũtumia wake.
15 ൧൫ യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.
Rĩrĩa Juda aamuonire-rĩ, agĩĩciiria atĩ Tamaru aarĩ mũmaraya tondũ nĩehumbĩrĩte ũthiũ.
16 ൧൬ അവൻ വഴിയരികെ അവളുടെ അടുക്കലേക്ക് തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്ത് തരും” എന്ന് അവൾ ചോദിച്ചു.
Na tondũ ndooĩ atĩ aarĩ mũtumia wa mũriũ, agĩthiĩ harĩ we mũkĩra-inĩ wa njĩra, akĩmwĩra atĩrĩ, “Ũka, ĩtĩkĩra ngome nawe.” Mũtumia ũcio akĩmũũria atĩrĩ, “Na nĩ kĩĩ ũkũũhe nĩguo ngome nawe?”
17 ൧൭ “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്ക് കൊടുത്തയക്കാം” എന്ന് അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ” എന്ന് അവൾ ചോദിച്ചു.
Juda akĩmũcookeria atĩrĩ, “Nĩngũgũtũmĩra koori kuuma rũũru-inĩ rwakwa.” Mũtumia ũcio akĩmũũria atĩrĩ, “Nĩũkũndigĩra kĩndũ gĩa kũrũgamĩrĩra kĩĩranĩro gĩaku nginya rĩrĩa ũgaakaneana?”
18 ൧൮ “ഞാൻ നിനക്ക് എന്ത് പണയം തരണം” എന്ന് അവൻ ചോദിച്ചതിന് “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
Juda akĩmũũria atĩrĩ, “Ũkwenda ngũtigĩre kĩĩ gĩa kũrũgamĩrĩra?” Mũtumia ũcio akĩmũcookeria atĩrĩ, “Ndigĩra gĩcũhĩ kĩa rũũri rwaku na rũrigi rwakĩo, o na rũthanju rũu rũrĩ guoko-inĩ gwaku.” Nĩ ũndũ ũcio Juda agĩtigĩra mũtumia ũcio indo icio na agĩkoma nake; na Tamaru akĩgĩa nda yake.
19 ൧൯ പിന്നെ അവൾ എഴുന്നേറ്റുപോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു.
Mũtumia ũcio aarĩkia gwĩthiĩra, akĩaũra taama wake, akĩĩhumba nguo ciake cia mũtumia wa ndigwa rĩngĩ.
20 ൨൦ സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.
Rĩrĩa Juda atũmire mũratawe ũcio wa kũu Adulamu na koori nĩgeetha acookerio indo icio cia kũrũgamĩrĩra kuuma kũrĩ mũtumia ũcio-rĩ, ndaamuonire.
21 ൨൧ അവൻ ആ സ്ഥലത്തെ ആളുകളോട്: “എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ” എന്നു ചോദിച്ചതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്ന് അവർ പറഞ്ഞു.
Nake akĩũria andũ arĩa maatũũraga kũu atĩrĩ, “Arĩ ha mũmaraya ũrĩa ũraarĩ haha mũkĩra-inĩ wa njĩra ya gũthiĩ Enaimu?” Nao magĩcookia atĩrĩ, “Haha hatirĩ hakorwo na mũmaraya.”
22 ൨൨ അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു.
Nĩ ũndũ ũcio agĩcooka kũrĩ Juda, akĩmwĩra atĩrĩ, “Niĩ ndinamuona. Hamwe na ũguo-rĩ, andũ arĩa matũũraga hau moigire atĩrĩ, ‘Haha hatirĩ hakorwo na mũmaraya.’”
23 ൨൩ “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.
Nake Juda akiuga atĩrĩ, “Nĩakĩrekwo aikare na kĩrĩa arĩ nakĩo, kana tũtuĩke a gũthekererwo. Ningĩ-rĩ, nĩngũmũtũmĩire koori gaka, no ndũnamuona.”
24 ൨൪ ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയണം” എന്നു പറഞ്ഞു.
Thuutha wa mĩeri ĩtatũ, Juda akĩĩrwo atĩrĩ, “Tamaru mũtumia wa mũrũguo nĩehĩtie, akahũũra ũmaraya, na nĩ ũndũ ũcio arĩ na nda.” Juda akiuga atĩrĩ, “Mumiei mũmũrehe, acinwo akue!”
25 ൨൫ അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ച്: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയണം” എന്നു പറയിച്ചു.
Na rĩrĩa oimagio-rĩ, agĩtũma ndũmĩrĩri kũrĩ ithe wa mũthuuriwe, akĩmwĩra atĩrĩ, “Niĩ ndĩ na nda ya mũndũ ũrĩa mwene indo ici.” Agĩcooka akiuga atĩrĩ, “Ta rora kana no ũmenye nũũ mwene gĩcũhĩ gĩkĩ kĩ na mũhũũri, na rũrigi rũrũ, o na rũthanju rũrũ.”
26 ൨൬ യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല.
Juda agĩcimenya, na akiuga atĩrĩ, “Mũtumia ũyũ nĩ mũthingu kũngĩra; ekĩte ũguo nĩgũkorwo ndiamũheanire kũrĩ mũrũ wakwa Shela.” Juda ndaacookire gũkoma nake rĩngĩ.
27 ൨൭ അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.
Rĩrĩa ihinda rĩake rĩakinyire rĩa gũciara-rĩ, kwarĩ na tũhĩĩ twĩrĩ twa mahatha nda yake.
28 ൨൮ അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തു വന്നു” എന്നു പറഞ്ഞു.
Na rĩrĩa aaciaraga-rĩ, kamwe gatuo gagĩcomora guoko; nake mũmũciarithia akĩoya uthi mũtune, akĩwoherera guoko-inĩ gwako, na akiuga atĩrĩ, “Ũyũ nĩwe woima mbere.”
29 ൨൯ അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തു വന്നു: “നീ ഛിദ്രം ഉണ്ടാക്കിയത് എന്ത്” എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവന് പേരെസ്സ് എന്നു പേരിട്ടു.
No rĩrĩa aacookirie guoko na thĩinĩ, mũrũ wa nyina akiuma, nake mũciarithania akiuga atĩrĩ, “Githĩ nĩguo weturĩra njĩra!” Nake agĩtuuo Perezu.
30 ൩൦ അതിന്‍റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തു വന്നു; അവന് സേരെഹ് എന്നു പേരിട്ടു.
Nake mũrũ wa nyina ũrĩa warĩ na uthi mũtune guoko-inĩ gwake akiuma, nake agĩtuuo Zera.

< ഉല്പത്തി 38 >