< യിരെമ്യാവു 5 >

1 “ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്ന് യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; കണ്ടു എങ്കിൽ ഞാൻ അതിനോട് ക്ഷമിക്കും.
“Ta ambatai na mũikũrũke barabara-inĩ ciothe cia Jerusalemu, mũrore na mũcarie, na mũtuĩrie ihaaro-inĩ ciakuo. Hihi mwahota kuona mũndũ o na ũmwe wĩkaga maũndũ ma kĩhooto kana akarũmbũiya ũhoro wa ma; muona mũndũ ta ũcio, nĩngarekera itũũra rĩa Jerusalemu.
2 ‘യഹോവയാണ’ എന്നു പറഞ്ഞാലും അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്.
O na gũtuĩka nĩmehĩtaga makoigaga atĩrĩ, ‘Ti-itherũ o ta ũrĩa Jehova atũũraga muoyo,’ kwĩhĩta kwao no kwa maheeni.”
3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു”.
Wee Jehova, githĩ maitho maku ti ũhoro ũrĩa wa ma macaragia? Wamaringire iringa, no matiigana kũigua ruo; wamahehenjire, no makĩrega ũtaarani ũcio. Momirie ithiithi ciao gũkĩra ihiga, makĩrega kwĩrira.
4 അതുകൊണ്ട് ഞാൻ: “ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നെ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.
Ngĩĩciiria atĩrĩ: “Aya nĩ andũ athĩĩni; nĩ andũ akĩĩgu, nĩgũkorwo matiũĩ njĩra ya Jehova, kana makamenya ũrĩa Ngai wao endaga.
5 ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും” എന്നു പറഞ്ഞു; എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.
Nĩ ũndũ ũcio nĩngũthiĩ kũrĩ atongoria ngaaranĩrie nao; ti-itherũ acio nĩmoĩ njĩra ya Jehova, na makamenya ũrĩa Ngai wao endaga.” No rĩrĩ, othe marĩ hamwe, nĩmoinangĩte icooki rĩao rĩa ngingo, na magatua mĩkwa.
6 അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽ നിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.
Nĩ ũndũ wa ũguo-rĩ, mũrũũthi nĩũkoima mũtitũ-inĩ ũmatharĩkĩre, na njũũi yume werũ-inĩ ĩmatambuurange, nayo ngarĩ ĩmooherie njĩra-inĩ cia matũũra mao, nĩguo ĩtambuurange mũndũ wothe ũrĩa ũngĩgeria kuuma nja, nĩ ũndũ ũremi ũcio wao nĩũingĩhĩte mũno, na ũhoro wao wa gũcooka na thuutha nĩ mũingĩ.
7 ഞാൻ നിന്നോട് ക്ഷമിക്കുന്നത് എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തുതന്നെ അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
“Ngũmũrekera nĩkĩ? Ciana cianyu nĩciindirikĩte, na ikeehĩta ikĩgwetaga marĩĩtwa ma ngai cia tũhũ. Niĩ ndaamaheaga o kĩrĩa gĩothe mabataragio nĩkĩo, no-o no gũtharia maatharagia, makahatĩkana nĩguo matoonye nyũmba cia maraya.
8 തിന്നുകൊഴുത്ത കുതിരകളെപ്പോലെ അവർ മദിച്ചുനടന്ന്, ഓരോരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനയ്ക്കുന്നു.
Mahũũnĩte magatuĩka ta mbarathi cia njamba cikĩĩrirĩria cia mĩgoma, o ũmwe wao akeriragĩria mũtumia wa mũndũ ũrĩa ũngĩ.
9 ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനങ്ങളോട് ഞാൻ പകരം ചെയ്യാതിരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
Githĩ ndikĩagĩrĩirwo nĩkũmaherithia nĩ ũndũ wa maũndũ macio?” ũguo nĩguo Jehova ekuuga. “Githĩ ndikĩagĩrĩirwo nĩ kwĩrĩhĩria harĩ rũrĩrĩ ta rũu?
10 ൧൦ “അതിന്റെ മുന്തിരി തോട്ടങ്ങളിന്മേല്‍ കയറി നശിപ്പിക്കുവിൻ; എങ്കിലും മുടിച്ചുകളയരുത്; അതിന്റെ കൊമ്പുകളെ നീക്കിക്കളയുവിൻ; അവ യഹോവയ്ക്കുള്ളവയല്ലല്ലോ.
“Tuĩkanĩriai mĩgũnda yao ya mĩthabibũ mũmĩharaganie, no mũtikamĩanange biũ. Hũrũrai honge ciayo, nĩgũkorwo andũ aya ti a Jehova.
11 ൧൧ യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും എന്നോട് മഹാദ്രോഹം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
Andũ a nyũmba ya Isiraeli na andũ a nyũmba ya Juda nĩmagĩte wĩhokeku harĩ niĩ biũ,” ũguo nĩguo Jehova ekuuga.
12 ൧൨ അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: “അത് അവനല്ല; നമുക്കു ദോഷം വരുകയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല”.
Nĩmaheenanĩtie ũhoro wĩgiĩ Jehova; moigĩte atĩrĩ, “Ndarĩ ũndũ egwĩka! Gũtirĩ ũũru tũkuona; tũtikoona tũtharĩkĩirwo na rũhiũ rwa njora kana tuone ngʼaragu.
13 ൧൩ പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; അവർക്ക് അങ്ങനെ തന്നെ സംഭവിക്കട്ടെ”.
Anabii nĩ a tũhũ ta rũhuho, nakĩo kiugo kĩa Jehova gĩtirĩ thĩinĩ wao; nĩ ũndũ ũcio-rĩ, ũguo moigĩte nĩguo mageekwo.”
14 ൧൪ അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ട്, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും, ഈ ജനത്തെ വിറകും ആക്കും; അവർ അതിന് ഇരയായിത്തീരും”.
Nĩ ũndũ ũcio, Jehova Ngai Mwene-Hinya-Wothe ekuuga atĩrĩ: “Tondũ wa andũ acio kwaria ndeto ta icio, ndũmĩrĩri yakwa ĩrĩa ngwĩkĩra kanua-inĩ gaku ngaamĩtua ta mwaki, nao andũ aya ndĩmatue ta ngũ, mwaki ũcio ũmacine ũmaniine.
15 ൧൫ “യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്: ‘അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; അവരുടെ ഭാഷ നിനക്ക് അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല
Atĩrĩrĩ, inyuĩ andũ a nyũmba ya Isiraeli,” ũũ nĩguo Jehova ekũmwĩra, “nĩngũtũma mũũkĩrĩrwo nĩ rũrĩrĩ ruumĩte kũndũ kũraya: naruo nĩ rũrĩrĩ rũtũũrĩte kuuma o tene, andũ mũtangĩmenya rũthiomi rwao, o na kana mũigue mwarĩrie wao.
16 ൧൬ അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.
Mathiaka ma mĩguĩ yao matariĩ ta mbĩrĩra iria ĩtathikĩtwo; othe nĩ njamba irĩ hinya.
17 ൧൭ നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ട നിന്റെ വിളവും ആഹാരവും അവർ ഭക്ഷിച്ചുതീർക്കും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തിന്നും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.
Nao nĩmakaarĩa na maniine magetha manyu o na irio cianyu, na marĩe na maniine aanake na airĩtu anyu; nĩmakaarĩa ndũũru cianyu cia mbũri na cia ngʼombe maciniine, ningĩ marĩe mĩthabibũ na mĩkũyũ yanyu. Nĩmakananga matũũra marĩa mairigĩre na rũhiũ rwa njora, o macio mwĩhokaga.
18 ൧൮ എന്നാൽ ആ നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളയുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
“No rĩrĩ, o na matukũ-inĩ macio, ndigakwananga ngũniine biũ,” ũguo nĩguo Jehova ekuuga.
19 ൧൯ “നമ്മുടെ ദൈവമായ യഹോവ ഇപ്രകാരമെല്ലാം നമ്മളോടു ചെയ്യുവാൻ സംഗതി എന്ത്” എന്നു ചോദിക്കുമ്പോൾ നീ അവരോട്: “നിങ്ങളുടെ ജനങ്ങള്‍ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും” എന്ന് ഉത്തരം പറയണം.
“Na rĩrĩa andũ makooria atĩrĩ, ‘Nĩ kĩĩ gĩtũmĩte Jehova Ngai witũ atwĩke maũndũ maya mothe?’ Ũkamacookeria, ũmeere atĩrĩ: ‘O ta ũrĩa inyuĩ mwandirikire na mũgĩtungatĩra ngai cia kũngĩ mũrĩ bũrũri-inĩ wanyu-rĩ, ũguo noguo mũgaatungatagĩra andũ a kũngĩ mũrĩ bũrũri ũtarĩ wanyu.’
20 ൨൦ നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ച് യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടത്:
“Anĩrĩra ũhoro ũyũ kũrĩ andũ a nyũmba ya Jakubu, na ũũhunjie kũu Juda, uuge atĩrĩ:
21 ൨൧ “കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതുകേൾക്കുവിൻ!
Ta thikĩrĩriai inyuĩ andũ aya akĩĩgu na mũtarĩ mbuguĩro, o inyuĩ mũrĩ na maitho na mũtionaga, na mũrĩ na matũ na mũtiiguaga:
22 ൨൨ നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല.
Githĩ inyuĩ mũtiagĩrĩirwo nĩkũnjĩtigĩra?” ũguo nĩguo Jehova ekuuga. “Githĩ inyuĩ mũtiagĩrĩirwo nĩkũinaina mũrĩ mbere yakwa? Ndaatũmire mũthanga ũtuĩke mũhaka wa iria rĩrĩa inene, ngĩũtua rũirigo rwa gũtũũra, rũtangĩagararwo nĩ iria rĩu. Makũmbĩ ma maaĩ no moyane, no matingĩrũtooria, no mahũyũke, no matingĩrwagarara.
23 ൨൩ ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; അവർ ശാഠ്യത്തോടെ പോയിരിക്കുന്നു.
No andũ aya-rĩ, marĩ ngoro cia rũngʼathio na nemi; nĩmahĩtĩtie njĩra na makoora.
24 ൨൪ “മുന്മഴയും പിന്മഴയും നമുക്ക് അതത് സമയത്തു തരുകയും കൊയ്ത്തിനുള്ള കാലം നിയമിച്ചുതരുകയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” എന്ന് അവർ ഹൃദയത്തിൽ പറയുന്നതുമില്ല.
Nao matingĩĩra atĩrĩ, ‘Nĩtwĩtigĩrei Jehova Ngai witũ, ũrĩa ũheanaga mbura ya kũmeria hĩĩra, na ya gũkũria irio o kĩmera gĩakinya, o we ũrĩa ũtũheaga mwĩhoko wa kũgetha mahinda maakinya.’
25 ൨൫ “ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ തന്നെ ആകുന്നു കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു.
Mahĩtia manyu nĩmo matũmĩte mũraihĩrĩrio nĩ maũndũ macio; mehia manyu matũmĩte mwage maũndũ marĩa mega.
26 ൨൬ എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു.
“Thĩinĩ wa andũ akwa-rĩ, nĩ kũrĩ andũ aaganu arĩa maikaraga moheirie ta andũ arĩa mategaga nyoni, na ta andũ arĩa mambaga mĩtego ya kũgwatia andũ.
27 ൨൭ കൂട്ടിൽ പക്ഷികൾ നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.
O ta ũrĩa gĩkerenge kĩiyũraga nyoni, ũguo nĩguo nyũmba ciao ciyũrĩte ũheenania; matongete na makagĩa na hinya,
28 ൨൮ അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്ക് ന്യായപാലനം ചെയ്യുന്നതുമില്ല.
ningĩ manorete na makanyoroka mwĩrĩ. Waganu wao nĩũingĩhĩte mũno; maticiiragĩrĩra mwana wa ndigwa nĩguo ahootane ciira-inĩ, na matirũagĩrĩra kĩhooto kĩa mũndũ mũkĩa.
29 ൨൯ ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” എന്ന് യഹോവയുടെ അരുളപ്പാട്.
Githĩ ndikĩagĩrĩirwo nĩkũmaherithia nĩ ũndũ wa maũndũ macio?” ũguo nĩguo Jehova ekuuga. “Githĩ ndikĩagĩrĩirwo nĩ kwĩrĩhĩria harĩ rũrĩrĩ ta rũrũ?
30 ൩൦ “വിസ്മയകരവും ഭയങ്കരവുമായുള്ളത് ദേശത്തു സംഭവിക്കുന്നു.
“Ũndũ mũũru mũno na wa kũmakania nĩwĩkĩkĩte bũrũri-inĩ ũyũ:
31 ൩൧ പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”.
Anabii marathaga mohoro ma maheeni, nao athĩnjĩri-Ngai magaathana ũrĩa mekwenda, nao andũ akwa ũguo nĩguo mendaga. No inyuĩ-rĩ, kĩrĩkĩrĩro-inĩ kĩa maũndũ macio mũgeeka atĩa?

< യിരെമ്യാവു 5 >