< രൂത്ത് 2 >

1 നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ.
Na rĩrĩ, Naomi nĩarĩ na mũndũ wa mbarĩ yao mwena wa mũthuuriwe, kuuma mũhĩrĩga wa Elimeleku, mũndũ warĩ igweta, wetagwo Boazu.
2 മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: എന്നോട് ദയ കാണിക്കുന്നവന്റെ വയലിൽ ചെന്ന് കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.
Nake Ruthu ũcio Mũmoabi akĩĩra Naomi atĩrĩ, “Reke thiĩ mĩgũnda-inĩ ngahaare cairi ĩrĩa ĩtigĩtio; ndĩ thuutha wa mũndũ o wothe ũrĩa ingĩĩtĩkĩrĩka maitho-inĩ make.” Nake Naomi akĩmwĩra atĩrĩ, “Thiĩ, mwarĩ wakwa.”
3 അങ്ങനെ അവൾ വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ നടന്നു പെറുക്കി; എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്റെ വയലിൽ ആയിരുന്നു അവൾ എത്തിച്ചേരാൻ ഇടയായത്.
Nĩ ũndũ ũcio akiumagara agĩthiĩ, akĩambĩrĩria kũhaara cairi kũu mĩgũnda-inĩ arĩ thuutha wa arĩa maagethaga. Na gũgĩkinya atĩrĩ, Ruthu ekorire akĩruta wĩra mũgũnda wa Boazu, ũcio warĩ wa mũhĩrĩga wa Elimeleku.
4 അപ്പോൾ ഇതാ, ബോവസ് ബേത്ത്-ലേഹേമിൽനിന്നു വന്ന് കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
O hĩndĩ ĩyo Boazu agĩkinya oimĩte Bethilehemu, na akĩgeithia acio maagethaga, akĩmeera atĩrĩ, “Jehova aroikara na inyuĩ!” Nao makĩmũcookeria atĩrĩ, “Jehova arokũrathima!”
5 കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.
Boazu akĩũria mũrũgamĩrĩri wa acio maagethaga atĩrĩ, “Mũirĩtu ũũrĩa nĩ wa ũ?”
6 അതിന് ആ ദാസൻ: ഇവൾ മോവാബ് ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;
Nake mũrũgamĩrĩri akĩmũcookeria atĩrĩ, “Nĩ Mũmoabi ũrĩa wokire na Naomi kuuma bũrũri wa Moabi.
7 ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അല്പനേരം വീട്ടിൽ വിശ്രമിക്കുന്നതിന് മുന്‍പ് അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നുത്തരം പറഞ്ഞു.
Nake oigire atĩrĩ, ‘Ndagũthaitha ũnjĩtĩkĩrie haare cairi, na nyũnganie ĩrĩa ĩtigĩtio itĩĩa-inĩ ndĩ thuutha wa agethi.’ Nake aathiĩ mũgũnda, na arutĩte wĩra ategũtigithĩria kuuma o rũciinĩ nginya rĩu, tiga o ihinda inini ekũhurũkĩte haarĩa kĩĩruru-inĩ.”
8 ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
Nĩ ũndũ ũcio Boazu akĩĩra Ruthu atĩrĩ, “Mwarĩ wakwa, ta thikĩrĩria, ndũgathiĩ kũhaara cairi mũgũnda ũngĩ, na ndũkae kuuma gũkũ. Ikara gũkũ mũrĩ na ndungata ciakwa cia airĩtu.
9 അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട് നിനക്ക് ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവച്ചതിൽനിന്ന് കുടിച്ചുകൊൾക എന്ന് പറഞ്ഞു.
Ũrorage mũgũnda ũrĩa arũme aya megũkorwo makĩgetha, na ũtwaranage na airĩtu acio. Nĩndakaania arũme aya matigakũhutie. Na rĩrĩa rĩothe ũngĩnyoota, ũthiĩ ũnyue maaĩ kuuma ndigithũ-inĩ iria arũme aya matahĩrĩire.”
10 ൧൦ എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചുകൊണ്ട് അവനോട്: അന്യദേശക്കാരത്തി ആയ എന്നെ കരുതിയതും എന്നോട് ദയ കാണിച്ചതും എന്തുകൊണ്ട് എന്നു ചോദിച്ചു.
Rĩrĩa Ruthu aiguire ũguo, akĩinamĩrĩra, agĩturumithia ũthiũ thĩ. Akiuga atĩrĩ, “Nĩ kĩĩ gĩatũma njĩtĩkĩrĩke maitho-inĩ maku na wenda kũnjĩka maũndũ mega, ndĩ o mũndũ wa kũngĩ?”
11 ൧൧ ബോവസ് അവളോടു: നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.
Boazu akĩmũcookeria atĩrĩ, “Nĩnjĩĩrĩtwo maũndũ marĩa mothe wĩkĩte nyaciaraguo kuuma hĩndĩ ĩrĩa mũthuuriguo aakuire, na ũrĩa watiganire na thoguo na nyũkwa, o na bũrũri wanyu, ũgĩũka kũrĩ andũ ũtaamenyanĩte nao mbere ĩyo.
12 ൧൨ നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്ക് പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
Jehova arokũrĩha nĩ ũndũ wa ũguo wĩkĩte. Jehova Ngai wa Isiraeli, o ũrĩa wee ũũkĩte kwĩhitha mathagu-inĩ make, arokũrĩha na irĩhi inene.”
13 ൧൩ അതിന് അവൾ: യജമാനനേ, നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോട് നിനക്ക് കൃപ തോന്നിയല്ലോ.
Nake Ruthu akiuga atĩrĩ, “Mwathi wakwa, ndĩrookĩrĩrĩria gwĩtĩkĩrĩka maitho-inĩ maku. Nĩũũhooreretie, na ũkaarĩria ndungata yaku ndeto njega cia tha, o na gũtuĩka niĩ ndirĩ ta ũmwe wa ndungata ciaku cia airĩtu.”
14 ൧൪ ഭക്ഷണസമയത്തു ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണംകഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു.
Hĩndĩ ya kũrĩa irio yakinya, Boazu akĩmwĩra atĩrĩ, “Ũka haha. Oya mũgate ũũtobokie thiki-inĩ ya ndibei.” Rĩrĩa Ruthu aikarire thĩ na agethi, Boazu akĩmũhe cairi hĩhie. Nake akĩrĩa akĩhũũna, o nginya agĩtigia.
15 ൧൫ അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ശകാരിക്കരുത്.
Na hĩndĩ ĩrĩa ookĩrire akahaare-rĩ, Boazu agĩatha andũ ake akĩmeera atĩrĩ, “O na ahaara kũu itĩĩa-inĩ, mũtikamũtetie.
16 ൧൬ കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കണം; അവളെ ശാസിക്കരുത് എന്നും കല്പിച്ചു.
O na nĩ kaba mũrutage cairi ĩmwe kuuma itĩĩa-inĩ, mũmĩrekie thĩ nĩ ũndũ wake, mũmũtigĩre nĩguo oke akĩmĩhaaraga, no mũtikamũtetie.”
17 ൧൭ ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; അത് മെതിച്ചപ്പോൾ ഏകദേശം പന്ത്രണ്ട് കിലോഗ്രാം ഉണ്ടായിരുന്നു.
Nĩ ũndũ ũcio Ruthu akĩhaara kũu mũgũnda ũcio nginya o hwaĩ-inĩ. Agĩcooka akĩhũũra cairi ĩrĩa aahaarĩte, ĩgĩkinyia mũigana wa eba ĩmwe.
18 ൧൮ അവൾ അത് എടുത്തുകൊണ്ട് പട്ടണത്തിലേക്ക് പോയി; അവൾ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.
Akĩmĩkuua, agĩcooka itũũra-inĩ, nake nyaciarawe akĩona cairi ĩrĩa yothe aahaarĩte. Ruthu agĩcooka akĩmũrutĩra kĩrĩa aatigĩtie aahũũna, akĩmũnengera.
19 ൧൯ അമ്മാവിയമ്മ അവളോടു: നീ ഇന്ന് എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോട് ആദരവ് കാണിച്ചവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് പറഞ്ഞു. താൻ ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഇന്ന് വേല ചെയ്തത് എന്നു അവൾ പറഞ്ഞു.
Nyaciarawe akĩmũũria atĩrĩ, “Ũmũthĩ uuma kũhaara kũ? Uuma kũruta wĩra kũ? Kũrathimwo nĩ mũndũ ũcio ũkũmenyire, agwĩka maũndũ mega!” Nake Ruthu akĩhe nyaciarawe ũhoro ũkoniĩ mwene mũgũnda ũcio aatindĩte akĩruta wĩra, akiuga atĩrĩ, “Mwene mũgũnda ũcio ngũrutaga wĩra gwake ũmũthĩ-rĩ, etagwo Boazu.”
20 ൨൦ നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ മാറ്റാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമ്മുടെ ബന്ധുവും വീണ്ടെടുപ്പുകാരിൽ ഒരുവനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
Naomi akĩĩra mũtumia ũcio wa mũriũ atĩrĩ, “Jehova aromũrathima! We ndatigĩte gwĩka maũndũ ma ũtugi kũrĩ arĩa me muoyo, o na arĩa makuĩte.” Ningĩ Naomi akĩĩra Ruthu atĩrĩ, “Mũndũ ũcio nĩ wa mbarĩ iitũ; o na nĩ ũmwe wa arĩa mangĩtũmenyerera.”
21 ൨൧ എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേര്‍ന്നിരിക്കുക എന്നു കൂടെ അവൻ എന്നോട് പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
Nake Ruthu ũcio Mũmoabi akiuga atĩrĩ, “O na anjĩĩrire atĩrĩ, ‘Ikara na aruti akwa a wĩra o nginya marĩkie kũgetha cairi yakwa yothe.’”
22 ൨൨ നൊവൊമി തന്റെ മരുമകളായ രൂത്തിനോട്: മകളേ, വെറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്റെ ബാല്യക്കാരത്തികളോടു കൂടെ തന്നെ പോകുന്നത് നല്ലത് എന്നു പറഞ്ഞു.
Naomi akĩĩra Ruthu ũcio mũtumia wa mũriũ atĩrĩ, “Ũndũ ũcio wa gũtwarana na airĩtu ake nĩũgũtuĩka mwega harĩwe, wee mwarĩ wakwa, tondũ mũgũnda-inĩ wa mũndũ ũngĩ wahota kũgerwo ngero.”
23 ൨൩ അങ്ങനെ അവൾ യവക്കൊയ്ത്തും ഗോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
Nĩ ũndũ ũcio Ruthu agĩikara hakuhĩ na ndungata cia airĩtu cia Boazu akĩhaaraga nginya magetha ma cairi na ma ngano magĩthira. Nake agĩtũũra na nyaciarawe.

< രൂത്ത് 2 >